Monday 30 November 2015

തരിസാപ്പള്ളിയും മലബാര്‍ ചരിത്രകാരന്മാരുടെ അജ്ഞതയും

തരിസാപ്പള്ളിയും മലബാര്‍ ചരിത്രകാരന്മാരുടെ അജ്ഞതയും
ഇക്കഴിഞ്ഞ നവംബര്‍ (2015) 27-29 തീയതികളില്‍ കോട്ടയം സി.എം.എസ് കോളേജില്‍ സംഘടിക്കപ്പെട്ട മൂന്നാമത് അന്ത്രര്‍ദ്ദേശീയ കേരള ചരിത്ര കൊണ്ഫ്രന്സീല്
പങ്കെടുക്കാനും തരിസാപ്പള്ളി ചെപ്പെടിലെ ഒളിച്ചു വയ്ക്കപ്പെട്ട  “വേള്‍നാടന്‍” സാക്ഷിപ്പട്ടിക ജനമദ്ധ്യത്തില്‍ അവതരിപ്പിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു .
മലബാറില്‍ ജനിച്ചു വളര്‍ന്ന നമ്മുടെ പ്രശസ്തരായ ചരിത്രകാരന്മാര്‍ക്ക്‌,ഈ.എം എസ് മുതല്‍ ചരിത്രം തിരുതിക്കുറി ച്ച എം.ജി.എസ്ആ ഗുരുവിന്റെ  വല്‍സര ശിഷ്യര്‍ രാഘവവാര്യര്‍ ,കേശവന്‍ വെളുത്താട്ട് ,കെ.എന്‍ ഗണേഷ് ,രാജന്‍ ഗുരുക്കള്‍ എന്നിവര്‍ക്ക്  , തിരുവിതാം കൂര്‍ ചരിത്രത്തിലും അതിനു മുന്‍പുള്ള വേണാട് ചരിത്രത്തിലും ഉള്ള അവഗാഹം വലിയ ആന മുട്ട എന്ന് തെളിയിച്ചു സമ്മേളനത്തിലെ പ്രഭാഷണങ്ങള്‍ .
ഗുരുവായ ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ തെറ്റുകള്‍ തിരുത്തി കേരള ചരിത്രപടനത്തില്‍ പുതിയ യുഗം തുറന്ന എം.ജി.എസ്സിന് തന്റെ കാലത്ത് തന്നെ താന്‍ അവലംബമാക്കിയ ചില രേഖകള്‍ യതാര്‍ത്ഥ രേഖകള്‍ അല്ല എന്ന് കാണേണ്ടി വരുന്നു .തന്റെ സിദ്ധാന്തം തെറ്റാണെന്ന് മനസ്സിലാക്കേണ്ടി വരുന്നു
പശ്ചിമേഷ്യന്‍ വ്യാപാരഘടന മനസ്സിലാക്കാന്‍ തരിസാപ്പള്ളി ശാസനത്തില്‍ ഒന്നുമില്ല
എന്നാല്‍ പ്രാചീന കൊല്ലം –ചീന വ്യാപാരബന്ധത്തെ കുറിച്ചു പഠിക്കാന്‍ അതില്‍ ധാരാളം ഉണ്ട്. കൊല്ലത്തെ ചിന്നക്കട ചീനരുടെ കടകള്‍ ഇരുന്ന സ്ഥലം .
അക്കാലത്തെ വെള്ളാള വര്‍ത്തകര്‍ (ചെട്ടികള്‍ )സ്വയം പായ്ക്കപ്പല്‍ ഉണ്ടാക്കി ചൈനയില്‍ പോയി കച്ചവടം നടത്തിയ കാര്യം മലബാര്‍ ചരിത്രകാരന്മാര്‍ എങ്ങനെ അറിയും ?.

കൊല്ലം പശ്ചിമേഷ്യന്‍ വ്യാപാരമല്ല തരിസാപ്പള്ളി പട്ടയത്തില്‍ നിന്ന് പഠിക്കേണ്ടത് .പഠിക്കേണ്ടത് “കൊല്ലം–ചൈന വ്യാപാര ശൃംഖല” .അതില്‍ ക്രിസ്ത്യന്‍ മുസലിം ജൂത കച്ചവടക്കാര്‍ വരുന്നേ ഇല്ല .കൊല്ലത്തെ ചീനക്കടയില്‍ (ചിന്നക്കട) നിന്ന് വേണം അത് തുടങ്ങാന്‍ .വേള്‍ നാടന്‍ സാക്ഷികള്‍ അതിനു സഹായിക്കും
 ഒന്‍പതാം നൂറ്റാണ്ടി..............................

No comments:

Post a Comment