Wednesday 17 February 2016

മഹാമേരു ആയ അന്നത്തെ കുറുപ്പും ചുണ്ടെലിയായ ഇന്നത്തെ ഫേസ്ബുക്ക് കുറുപ്പും പിന്നെ പഴയനിയമം വായിക്കാത്ത ആന്റണി സേവ്യറും

മഹാമേരു ആയ അന്നത്തെ കുറുപ്പും ചുണ്ടെലിയായ ഇന്നത്തെ ഫേസ്ബുക്ക് കുറുപ്പും പിന്നെ പഴയനിയമം വായിക്കാത്ത ആന്റണി സേവ്യറും
===================================================
പണ്ട് മഹാനായ ഒരു കുറുപ്പ് ഉണ്ടായിരുന്നു ഞാനേറ്റവും അധികം ബഹുമാനിക്കുന്ന ഒരു കുറുപ്പ് .അദ്ദേഹത്തിന്റെ പേരില്‍ എന്റേതായ ഒരു ഗ്രൂപ്പുണ്ട് .
https://www.facebook.com/groups/885970548153018/?ref=bookmarks
താന്‍ അംഗമായ നായര്‍ സമുദായത്തെ ഉദ്ധരിക്കാള്‍,എം.ജി.എസ്സിന്റെ വാക്കുകള്‍ കടമെടുത്താല്‍ “ആധുനിവല്‍ക്കരിക്കാന്‍ “ സാക്ഷാല്‍ മന്നത്ത് പത്മനാഭപിള്ളയ്ക്ക് മുമ്പേ ശ്രമിച്ച മഹാന്‍ .”നായര്‍ പുരുഷാര്‍ത്ഥ സാധിനി” എന്നൊരു സംഘടന ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ വര്‍ഷത്തില്‍ തന്നെ സ്ഥാപിക്കാന്‍ ശ്രമിച്ച നായര്‍ സമുദായ സ്നേഹി. .”പുരുസ്ഥാര്‍ത്ഥങ്ങള്‍” (ധര്‍മ്മം,അര്‍ത്ഥം .കാമം മോക്ഷം എന്നിവ) നാലിനും അദ്ദേഹം തുല്യ പ്രാധാന്യം നല്‍കി .മന്നത്ത് പതമനാഭ “പിള്ള” അദ്ദേഹത്തിനോട് സഹകരിക്കാം എന്ന് കത്തയച്ചത് രേഖയായി നിലനില്‍ക്കുന്നു .പക്ഷെ ധര്‍മ്മം അര്‍ത്ഥം കാമം എന്നീ മൂനെണ്ണം മതി “മോക്ഷം” വേണ്ട എന്ന ധാരണയില്‍ വാല് മുറിച്ച മന്നം “നായര്‍ ഭ്രുത്യജന സംഘം” സ്ഥാപിച്ചു അതിന്‍റെ നായകന്‍ ആയി .”ശൂദ്രന്‍” എന്ന സര്‍ക്കാര്‍ എഴുത്തുകുത്ത് നാമം മാറ്റി “നായന്‍”(NAYAN) എന്ന പേര് കിട്ടാന്‍ ഹജൂര്‍ കച്ചേരിയില്‍ സമ്മര്‍ദ്ദം ചെലുത്തി .ഒരു സര്‍ക്കാര്‍ ലാവണക്കാരന്റെ സമയോചിതമായ ഇടപെടലാല്‍ “നായന്‍” എന്ന ഏകവചനം രേഖയില്‍ “നായര്‍” എന്ന ബഹുവചനമായി മാറ്റപ്പെട്ടു
,(ശ്രദ്ധിക്കുക ഇംഗ്ലണ്ടില്‍ ചെന്ന് കടകളില്‍ /മാളുകളില്‍ NAIR എന്ന് പറഞ്ഞാല്‍, അവര്‍ ഒരു ലേപന ഔഷധം എടുത്തു തരും .എന്തിനുള്ള ലേപനം എന്ന് വെളിപ്പെടുത്താന്‍ എന്റെ സദാചാരബോധം എന്നെ അനുവദിക്കുന്നില്ല)
നായര്‍ സമുദായത്തെ സംഘടിപ്പിക്കാന്‍ കുറുപ്പദ്ദേഹം ശ്രമിച്ചപ്പോള്‍ വന്‍ എതിര്‍പ്പ് വന്നു .കര്‍ത്താവ് ,കയ്മള്‍ ,കുറുപ്പ് ,ഉണ്ണിത്താന്‍ ,പണിക്കര്‍ ,മേനവന്‍ മുതലായ കൂട്ടര്‍ തങ്ങള്‍ ആദ്യന്മാര്‍ (നമ്പൂതിരിമാര്‍ ഭട്ടതിരിമാര്‍ എന്നിവരിലെ “പ്പാട്”പോലെ വാല്‍ ഉള്ളവര്‍ എന്ന പേരില്‍ ) .”നായര്‍” എന്ന പേര്‍ തീരെ മോശം എന്നവര്‍ കരുതി ,കിരീയം ,ഇല്ലം ,സ്വരൂപം, മേനോക്കി ,പട്ടോല ,മേനോന്‍ മാരാര്‍ ,പാദ മംഗലം ,പള്ളിച്ചാന്‍, ചെമ്പുകൊട്ടിഓടം ,എടച്ചേരി ,വട്ടക്കാട്ട്,ആത്തൂര്‍ ,ആസ്തിക്കുറിച്ചി ഇങ്ങനെ പതിനാലു വിഭാഗങ്ങളും വ്യക്തമായ പേരില്ലാത്ത നാല് വിഭാഗങ്ങളും ചേര്‍ത്ത് പതിനെട്ടു അവാന്തരവിഭാഗങ്ങള്‍ ഇരുപതാം നൂറ്റാണ്ടില്‍ ആദ്യദശകത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്നു
.(പ്രത്യേകം ശ്രദ്ധിക്കുക ഇവരില്‍ “പിള്ള” വരുന്നില്ല)
ഇവ ഓരോന്നിലും പിന്നെയും അവാന്തര വിഭാഗം ഉണ്ടായിരുന്നു .അവയില്‍ ഏറ്റവും താണ വിഭാഗം ആയിരുന്നു “നായര്‍” .അതിനാല്‍ നായര്‍ എന്ന പേരില്‍ഉള്ള ഒരു സംഘടനയില്‍ ചേരാന്‍ അക്കാലത്ത് പല വിഭാഗങ്ങളും മടിച്ചു . .
പക്ഷെ മന്നം ആദ്യം “നായര്‍ ഭ്രുത്യജന സംഘം” എന്നപേരിലും അതിലെ “ഭ്രുത്യജന” പദം മോശം എന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആംഗ ലവല്‍ക്കരിച്ചു SERVICE ചേര്‍ത്ത് ഒരു മംഗ്ലീഷ് പേര്‍ നേടി എടുത്തു.ആ പേര്‍ രജിസ്ടര്‍ ചെയ്തു (1915)
ആദ്യം പറഞ്ഞ പഴയ ആ മഹാന്‍ കുറുപ്പിനെ അറിയാവുന്നവര്‍ വിരളം. .പി.ഗോവിന്ദപ്പിള്ളപ്രഭ്രുതികളുടെ നവോത്ഥാനം നായക ലിസ്റ്റില്‍ അദ്ദേഹം വരുന്നില്ല .അതിനാല്‍ പൊതു സമൂഹം ആ ആദ്യകാല നായര്‍ സമുദായ പരിഷ്കര്‍ത്താവിനെ ഇന്നും അറിയുന്നില്ല .അദ്ദേഹമാണ് പില്‍ക്കാലത്ത് “വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍” എന്നറിയപ്പെട്ടു
യഥാര്‍ത്ഥ “നായര്‍ ഗുരു”. .
”തീര്‍ത്ഥപാദ സമ്പ്രദായം” ആവിഷ്കരിച്ചു തനിക്കു അതിന്റെ കുലപതി ആകാമായിരുന്നിട്ടും തന്റെ ഗുരു ചട്ടമ്പി സ്വാമികളെ കുലപതിയായി വാഴിച്ച,തന്‍റെ സീനിയര്‍ സന്യാസിവര്യന്‍ നീലകണ്‌ഠ തീരത്ഥപാദരെ എഴുമറ്റൂര്‍ ആശ്രമ അധിപതി ആയി വാഴിച്ച തമസ്കരിക്കപ്പെട്ട സന്യാസി വര്യന്‍ .
ഇപ്പോള്‍ ഫേസ്‌ ബുക്കില്‍ അശ്ലീല കമന്റ് എഴുതി വെള്ളാ ള വനിതകളുടെ യോനിയെ അപമാനിച്ച “കൊച്ചു കു റുപ്പ്” വെള്ളാളര്‍ ,നായര്‍ എന്നിവരിലെ സാമൂഹ്യ-ആചാര വ്യത്യാസം മനസ്സിലാക്കാത്ത ഒരു “ചുണ്ടെലി” മാത്രം .വെള്ളാള വനിതകള്‍ ഒരു കാലത്തും പതി “വൃത”കള്‍ (“വൃത” എന്ന് പറഞ്ഞാല്‍ ചുറ്റപ്പെട്ടവള്‍ )ആയിരുന്നില്ല .അവര്‍ എക്കാലത്തും പതിവ്രതകള്‍ (ഒരു ഭര്‍ത്താവ് മാത്രം അവളുടെ യോനിയുടെ ഉപഭോകതാവ്) എന്ന കാര്യം ചുണ്ടെലി അറിഞ്ഞില്ല.
( Sasi Kurup wrote
And in those days vellalar were a prominent community, however, were denied to have orgasm in their own women's vagaina.)
വെള്ളാള വിവാഹങ്ങള്‍ വെറും “പുടവ കൊടുക്കല്‍ “ആയിരുന്നില്ല .അഗ്നി സാക്ഷി ആയ വിവാഹം .അതില്‍ “അമ്മിചവിട്ടി അരുന്ധതി കാണല്‍ “ എന്നൊരു ചടങ്ങുണ്ട് .വിവാഹബന്ധത്തില്‍ വിശ്വസ്തത പുലര്ത്താം എന്ന് സത്യം ചെയ്യുന്ന ചടങ്ങ് .ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യ വ്യക്തികളുമായി ശാരീരിക ബന്ധം പുലര്ത്തില്ല എന്ന സത്യപ്രതിജ്ഞ. ചുണ്ടെലി അത് മനസ്സിലാക്കിയില്ല .അതിനാലാണ് വെള്ളാള സ്ത്രീകളുടെ യോനിയെ അപമാനിച്ചത് .മറ്റു ചിലര്‍ക്ക് പാകമാകുന്ന ഉറ വെള്ളാള സ്ത്രീകള്‍ക്ക് പാകമാകില്ല.അത് പാകമാകുന്നവര്‍ക്ക് കൊടുക്കുക
Antony Xavier wrote
"പൂർവ്വപിതാവായ അബ്രാഹമിനുമുണ്ടായിരുന്നു രണ്ടു ഭാര്യമാർ അതിൽ ഒരുത്തിയിൽ പിറന്ന മകനെ മറ്റവളിൽ പിറന്ന വൻ ഹറാം പിറന്നോനെ എന്നു വിളിക്കുന്നു ഇന്നും. വെള്ളള പിള്ള മാരും ദരിസപ്പിള്ളമാരും ഈ ഹറാംപിറപ്പിക്കലിൽ ഒട്ടും മോശക്കാരായിരുന്നില്ല."
പഴയ നിയമം വായിക്കാന്‍ അനുമതി കിട്ടാഞ്ഞ സഭയിലെ അംഗമാകാം ഒരുAntoney Xavier, പഴയനിയമത്തിലെ ഏബ്രാഹാമിനെ വെള്ളാളര്‍ ദാരിസാ ചെട്ടികള്‍ എന്നിവരുമായി തുലനം ചെയ്യുന്നു .ഭാര്യയുടെ തലയണ മന്ത്രം കേട്ട് വാല്യക്കാരിയെ വെപ്പാട്ടി ആക്കി പുത്രോല്‍പ്പാദനം നടത്തിയ വീരപുരുഷന്‍ ആണ് ഏബ്രഹാം .പില്‍ക്കാലത്ത് സാറാവല്യമ്മച്ചി പ്രസവിച്ച് അമ്മ ആയപ്പോള്‍, വെപ്പാട്ടിയും മകനും പെരുവഴിയില്‍. വെള്ളാളര്‍ എങ്ങിനെ അബ്രഹാമിന് തുല്യര്‍ ആകും .അവര്‍ക്ക് വെപ്പാട്ടി നിഷിദ്ധം .ഒരു വെള്ളാള സ്ത്രീയും ഭര്‍ത്താവിനെ അതിനു പ്രേരിപ്പിച്ചി രുന്നില്ല .അവരാരും “സാറ”മാരായിരുന്നില്ല അവരെല്ലാം “അമ്മിച്ചവിട്ടി അരുന്ധതിയെ കണ്ടു” പ്രതിജ്ഞ എടുത്തവര്‍ എന്ന് പഴയ നിയമം വായിച്ചിട്ടില്ലാത്ത കുരുവിള മനസ്സിലാക്കുന്നില്ല .അതിനാല്‍ അബ്രാഹാമിന്‍റെ തൊപ്പി അബ്രാഹാമിന്‍റെ പിന്‍ഗാമികളുടെ തലയില്‍ തന്നെ ഇരിക്കട്ടെ .അത് വെള്ളാളരുടെ തലയില്‍ വയ്ക്കേണ്ട .അവര്‍ക്കത്‌ വേണ്ട .

No comments:

Post a Comment